Prof. മാലൂർ മുരളീധരൻ

ആദിമഹസ്സിൻ നേരാംവഴികട്ടും ഗുരുതന്നേ ശരണം!

യുഗാന്തത്തിൽ, അടുത്ത യുഗം ആരംഭിയ്ക്കുന്നതുവരെ മഹാവിഷ്ണു മഹാനിദ്രയിലായിരിയ്ക്കും. അതാണ് യോഗനിദ്ര. ആനന്ദമാകുന്ന അമൃതസമുദ്രത്തിന്റെ മദ്ധ്യത്ത് അപരിമേയനായി, മോദസ്ഥിരനായി, യോഗനിദ്രയിലുണർന്നിരിയ്ക്കുന്ന- ശിഥിലമാകാത്ത യോഗബലത്തിലാണ്ടു കഴിയുന്ന, ബഹുജനസമ്പൂജിതനായ, ഭക്തന്മാർക്ക് നരകഭയമില്ലാതാക്കുന്നവനായ, എന്റെ തുരീയാനുഭൂതിയ്ക്കു ശ്രീനിലയമായ ശ്രീനാരായണപരമാചാര്യൻ വിജയിച്ചരുളുന്നു! …

നിജാനന്ദം – അനുഭൂതിയും വിലാസവും

ജനിമരണങ്ങൾ ദുഃഖഹേതുക്കളാണ്. അവ അറ്റുപോയാൽ സായൂജ്യമായി : ബ്രഹ്മഭൂയം. ആ പദവിയിലേക്ക് എത്താനാഗ്രഹിയ്ക്കുന്നവർക്ക് അവിടേയ്ക്കുള്ള മാർഗ്ഗം സുഗ്രഹമല്ല. അത് ധ്യാനം സാദ്ധ്യമാക്കിക്കൊടുക്കുന്നു. പക്ഷേ, ആ വഴി കുടിലമാണ്. അന്ധാളിച്ചുനില്ക്കുന്ന മോക്ഷകാമിയ്ക്ക് മാർഗ്ഗവിഘ്നങ്ങളകറ്റി സത്ഗ്ഗതി സ്വാധീനത്തിലാക്കാനുള്ള …

കറുത്തവാവിന്റെ തന്തയും മൃതിയുടെ മകളും

അസഹ്യമായ ദുഃഖം കാരണം സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധിയ്ക്കാനാവുന്നില്ല എന്ന ചിന്ത നല്കുന്ന സമാധാനക്കേട്, ഏറക്കാലമായി അനുഭവിച്ചുപോരുന്ന അദ്ധ്യാത്മബോധംകൊണ്ടു ലഭിയ്ക്കേണ്ടിയിരുന്നസുഖവും ലഭിയ്ക്കുന്നില്ല എന്ന അനുഭവം- ഇവയൊക്കെ സുഖമെന്നുള്ളത് ആ വിളിപ്പേരിൽമാത്രമേ ആകുന്നുള്ളൂ എന്ന പാഠവും ദുഃഖത്തെ ഉപാസിയ്ക്കാൻ …

എം പി അപ്പൻ: ഐഹികത്തിൽ സമ്പ്രീതനായ മഹാകവി

ചില സാഹിത്യരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിലും എം പി അപ്പൻ മനസ്സുവെച്ചിരുന്നു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ തർജ്ജമചെയ്യാൻ കേരളവർമ്മയെ പ്രചോദിപ്പിച്ച സാഹചര്യം വിദ്വൽക്കവി ശിരോമണി വെളുത്തേരി കേശവൻവൈദ്യരുടെ ശാകുന്തളപരിഭാഷ കാണാനിടയായതാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. ആത്മാവിഷ്ക്കരണപ്രധാനങ്ങളായ കാവ്യങ്ങളെക്കൊണ്ട് സഹൃദയമനസ്സിൽ …

Scroll to top
Close
Browse Categories