എസ്.അരുണഗിരി

വാര്‍ദ്ധക്യഭംഗി

തേക്കുംതടിയുടെ കാതലുപോലെ,വയസാകുന്നതിനെത്ര തിളക്കംമൂത്തമരത്തെയിളം തടിയാക്കാന്‍വിദ്യകളായത്, മണ്ണില്‍ മുളച്ചോ?വാര്‍ദ്ധക്യത്തിന്‍ ഭംഗി കെടുത്തുംയൗവ്വനമോഹക്കരവിരുത്.ഋതുമാറ്റങ്ങള്‍ വിതച്ചൊരു പാടംപ്രകൃതിയൊരുക്കി കൊയ്യുന്നുണ്ട്അതിന്, നിശ്ചിതമായൊരു കാലഗണന,അനിശ്ചിതമല്ലോ ജീവിതം കാലംകോറിയ ചുളിവുകള്‍അനുഭവ തീഷ്ണപദാവലികള്‍പൂതപാട്ടും മിത്തുകളുംഗാന്ധിച്ചിരിയുടെ വെട്ടത്തില്‍ചെറുബാല്യങ്ങളെ ചുറ്റുംകൂട്ടിനാളേക്കുള്ളൊരു വഴിചൂണ്ടാന്‍പക്വതയാര്‍ന്നൊരു പ്രായം വേണം.ചവിട്ടിമെതിച്ച വരമ്പുകളിനിയുംകോരിമിനുക്കാന്‍ തുനിയുന്നോ?ആനച്ചന്തം …

കവിമുഖം!

കൈനഖങ്ങളില്‍നെയ്‌ല് പോളിഷിട്ട കവികറുപ്പിച്ച മേല്‍മീശയുംവെളുത്ത താടിരോമങ്ങളുംവെളുപ്പും കറുപ്പുംഇടതൂര്‍ന്ന കുങ്കുമവര്‍ണ്ണവുംനിറഞ്ഞ സമൃദ്ധമായ മുടിമട്ടന്‍ കറിയുടെ മണമുള്ളവലം കൈവെള്ളയില്‍സിംഹം സിംഹിയെ നക്കി-തോര്‍ത്തുംപോലെ തഴുകി!കള്ളികുപ്പായത്തിലെവര്‍ണ്ണരാജിയില്‍മനവും തനവും കുരുങ്ങിയആരാധികയുടെ നയനങ്ങള്‍വീതിക്കരയന്‍ ബ്രാന്‍ഡ്-മുണ്ടില്‍ തെന്നി, ത്തെന്നി,പാദങ്ങളില്‍ വട്ടംചുറ്റി.വെട്ടിക്കൂര്‍പ്പിച്ച്., നീല പെയിന്റടിച്ചനീളന്‍ കാല്‍ …

അമ്മക്കോഴി

മുട്ടയിടാത്ത കോഴിപൊരുന്നിരിക്കുന്നത് കണ്ട,വീട്ടുകാരിയുടെ മോഹംഇവളെയമ്മയാക്കാന്‍പൂവന്‍കൊത്തിയ നാല് മുട്ടവേണം. മുട്ടയിട്ടില്ലേലും മുട്ടവിരിയാന്‍അടക്കോഴി മതി.അയലത്തെ പൂവന്‍മാരുടെകരളായിരുന്നിട്ടുംഇവള് മുട്ടയിട്ടില്ലല്ലോ;വീട്ടുകാരിയുടെ പാരാദൂരം.പരിശുദ്ധാത്മാവിന്റെ,നോട്ടം കിട്ടാത്തോള്. പത്താമുദയത്തിന് അടവെച്ചിട്ട്.ഇടികുടുങ്ങാതെ നോക്കാന്‍വീട്ടുകാരി, ഇന്ദ്രനെ ഏല്പിച്ചു!കോഴിക്കും മുട്ടകള്‍ക്കുമിടയില്‍വജ്രായുധം തണലായി. നിഴലും നിലാവും കടന്നുവന്നഇരുപത്തൊന്നാരാവ്!ചീമുട്ടകളെ തെങ്ങുമൂട്ടിലെറിഞ്ഞ്നാലെട്ട് മുപ്പത്തിരണ്ട് …

Scroll to top
Close
Browse Categories