അഡ്വ.ജി.സുഗുണന്‍

നിതീഷ്‌കുമാറിന്റെ വിജയവും പിന്നാക്ക വികാരവും

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീഹാറില്‍ ജാതിസെന്‍സസ് ഫലപ്രദമായും, വിജയകരമായും നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ജാതിസംവരണം പുനര്‍നിശ്ചയിക്കുകയും ചെയ്തു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ സമുദായത്തിനും സംവരണ ശതമാനം അവിടെ നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം നടത്തിയാണ് …

ഐതിഹാസികം ഈ സംവരണ തീരുമാനം

എന്തുകൊണ്ടും എടുത്തുപറയേണ്ട ചരിത്രപരമായ തീരുമാനം തന്നെയാണ് സംവരണകാര്യത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായ് കൈക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും മറ്റുമുള്ള ജഡ്ജിമാരുടെ നിയമനത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നാക്ക സംവരണം നടപ്പിലാക്കേണ്ടിവരുമെന്നുള്ള കാര്യത്തില്‍ …

ജാതി സെൻസസ് പാർട്ടികൾ നിലപാട് മാറുമ്പോൾ

നമ്മുടെ രാജ്യത്തെ പിന്നാക്കജനവിഭാഗങ്ങളുടെ കണക്കെടുക്കാതെ മനക്കണക്കിന്റെ അടിസ്ഥാനത്തില്‍ സംവരണം തുടരുന്നതിന് നീതീകരണ മില്ല. ഒമ്പതര പതിറ്റാണ്ടിനുമുമ്പ് എടുത്ത ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണ തീരുമാനത്തിന് യാതൊരു അടിത്തറയുമില്ല. പുതിയൊരു ജാതിസെന്‍സസ് എടുക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന …

ജാതിസെന്‍സസ്:ഒളിച്ചോടാൻ കഴിയാതെ രാഷ്‌ട്രീയ കക്ഷികൾ

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ 1931ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്തിയത്. അതുകൊണ്ട് തന്നെ ദശാബ്ദങ്ങളായി ദേശീയ തലത്തില്‍ സജീവ രാഷ്ട്രീയ വിവാദമായി നില നില്‍ക്കുന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം. ഒമ്പതരപതിറ്റാണ്ട് …

ക്യാമ്പസുകളിലെ ജാതി വിവേചനം: യുജിസിയുടെ നിര്‍ദ്ദേശം അപര്യാപ്തം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നേരെനടക്കുന്ന വിവേചനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന യുജിസി രേഖയില്‍ പിന്നാക്ക വിദ്യാര്‍ത്ഥികളുടെ കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. വംശീയമായ വിവേചനങ്ങളുടെ നേരെ മുഖംതിരിച്ചു നില്‍ക്കുന്ന ഈ യുജിസി മാര്‍ഗ്ഗരേഖയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

സംവരണം അവകാശം അര്‍ഹരെ തഴയാന്‍ കളികള്‍ പലത്

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയിൽ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നല്‍കണമെന്നത് സുപ്രീംകോടതി വിധികളാല്‍ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.കെ.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണത്തെ …

‘കോളനി’കൾ ഇനിയില്ല

ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കൂട്ടരുടെ ദുരിതങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.താമസസ്ഥലത്തിനുപോലും മാന്യമായ പേര് നിഷേധിക്കപ്പെട്ടു. കോളനി എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണ്. …

കയർ പാക്കളങ്ങളിൽ കണ്ണീർ വീഴുമ്പോള്‍

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തെ കയര്‍ മേഖലയില്‍ അവശേഷിക്കുന്നത് …

സ്വകാര്യ സര്‍വ്വകലാശാലകൾ: പിന്നാക്കക്കാർ പടിക്ക് പുറത്ത്

സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല. …

Scroll to top
Close
Browse Categories