അഞ്ചല്‍ ദേവരാജന്‍

തീറാധാരം

മരണം തോറ്റോടുമീ.തീരഭൂമിയില്‍നിത്യമൃതസഞ്ജീവനിയായ്പഞ്ചഭൂതമേ… പാടൂ…അന്തരംഗത്തിന്നഴി-കൂടുവിട്ടുണരുമീഅഗ്നിപക്ഷങ്ങള്‍ നീര്‍ത്തിവീണ്ടുമങ്ങുയര്‍ന്നാടൂ..സിരയില്‍ തിരകളാ-യുയരും നിണച്ഛവിസന്ധ്യകളുഷസ്സുക–ളെന്നില്‍ നിന്നണിയവെ,മനസ്സിന്‍ കോവില്‍ മുറ്റ-ത്താദിതാളത്തില്‍തുള്ളുംമിഴിത്താരകള്‍, മാന-മെന്നില്‍ നിന്നണിയവെപ്രപഞ്ചസത്യങ്ങളെന്‍സ്മരണാഞ്ജലിയുമായ്പ്രണമിക്കവെ, പോകമൃത്യു നീ പരാജിതന്‍…രാഗലേഖനങ്ങളാ-ലെന്‍മനോ തീരങ്ങളില്‍രാസലീലയാടുമീതിരകള്‍ തുളുമ്പവെ,നീലവാനത്തിന്‍ താളില്‍നിര്‍മ്മല നിശീഥങ്ങള്‍നാളെയുമെന്‍ കാവ്യങ്ങള്‍താരമായ് പകര്‍ത്തവെ…സ്വര്‍ണ്ണപൗര്‍ണ്ണമികളുംകുളിര്‍തെന്നലിന്‍ ഹര്‍ഷസൗഖ്യവുമെന്നില്‍ പൂത്തമോഹവും വിതുമ്പവെതീരഭൂമിയിലെന്നി-ലനശ്വരതയുടെതീറാധാരമായിതാസന്ധ്യകള്‍ തുടിക്കുന്നു….!

നിമിത്തം

തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍കുത്തുവാക്കുകളാണെന്നുംകരുനാക്കുകളുടെചവര്‍പ്പുകളാണെന്നുംപറഞ്ഞവരെല്ലാംഅറംപറ്റി, മറുവാക്ക് തേടുന്നു. വശപ്പിശകുള്ള ശകുനങ്ങള്‍അപശകുനങ്ങളാണെന്നുംഅവലക്ഷണങ്ങളുടെദുര്‍നിമിത്തങ്ങളാണെന്നുംഉറപ്പിച്ചവരെല്ലാംരാഹുകാലം നോക്കി വഴിമാറുന്നു. നാവു പിഴയ്ക്കുന്ന സത്യങ്ങള്‍അസത്യങ്ങളാണെന്നുംയാഥാര്‍ത്ഥ്യങ്ങളുടെപൊയ് മുഖങ്ങളാണെന്നുംവിവേചിച്ചവരെല്ലാംമുഖം തിരിച്ചു നടന്നകലുന്നു… വിഷഫലം കായ്ക്കുന്ന മരങ്ങള്‍പാഴ് മരങ്ങളാണെന്നുംഇരുള്‍പൂക്കളുടെഅടിക്കാടുകളാണെന്നുംവിശ്വസിച്ചവരെല്ലാംവാള്‍ത്തല മൂര്‍ച്ചകൂട്ടുന്നു…. ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ദുഃസ്വപ്‌നങ്ങളാണെന്നുംദുരനുഭവങ്ങളുടെദൂതരാണെന്നുംസന്ദേഹിച്ചവരെല്ലാംപോളക്കണ്ണടയ്ക്കാന്‍ ഭയക്കുന്നു. ആര്‍ദ്രത വറ്റിയ …

Scroll to top
Close
Browse Categories