കവിത

പാർക്കിൽ

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നംഎത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാംഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരംമിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽഎത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ കൈകൾ വീശാതെ യാത്രാമൊഴിയും പകരാതെമറഞ്ഞോൾക്കായിക്കണ്ണീർപൊഴിച്ച യുവാവൊരാൾഇരുന്നതിതേ ബെഞ്ചിൻ മൂലയിലായിരിക്കാംമിഴിനീരുപ്പാലാണോ ദ്രവിച്ചൂ പലകകൾ. തങ്ങളിലിണങ്ങാത്ത രണ്ടുപേർ ദാമ്പത്യത്തിൻചങ്ങലമുറിക്കുവാൻ …

ചൂഷകന്‍

പൈക്കിടാവിന്നായ്ചുരത്തുമകിടിന്റെചോട്ടില്‍ നാം നീട്ടിടുംപാത്രം തുളുമ്പവേകഷ്ടതയേറെ സഹിച്ചുതേനീച്ചകള്‍ ശേഖരിച്ചീടുന്നതേന്‍കുടം കക്കവെകുട്ടകള്‍പൊക്കി നാംകുക്കുടം കാത്തതാംമുട്ടകളൊക്കെയുംതട്ടിയെടുക്കവെആറ്റക്കുരുവി പണിപ്പെട്ടുതീര്‍ത്തതാം കൂടൊന്നുമോഷ്ടിച്ചു ചേലാസ്വദിക്കവെനീറ്റിന്നലങ്കാരമാകുംത്സഷങ്ങളെ ചൂണ്ടകുരുക്കില്‍കുടുക്കി ഭക്ഷിക്കവെമാനുഷ്യരെന്നപേര്‍ഭൂഷണമാക്കുവാന്‍യോഗ്യരോനാംവെറും ചൂഷകരല്ലയോ?

ഒരു പരൽ മീൻ അപാരത

ഉദയംഅകലേയൊരു മൊട്ടുസൂചി പോലെ പുലർക്കാലമെത്താൻനേരമിനിയുംകാത്ത് നിൽക്കുന്നുമുന്നിൽ ജനാലയ്ക്കപ്പുറം ലോകംമഞ്ഞ പുതയ്ക്കാനൊരുങ്ങുമ്പോൾഞാൻ മറുലോകത്തെത്തുന്നു ലോകമൊരുവെളിച്ചവട്ടങ്ങളിൽഊതിയുണർത്തുംമാതിരിപലതരം വേഗവിതായനങ്ങൾ പുറത്തേക്കെറിഞ്ഞുചാടുന്നു ഞാനുംചിലപ്പോഴൊക്കെകരയിൽ കൊണ്ടിട്ടപരൽ മീൻ കണക്കേ അറിയുന്നു.ജീവന്റയമൃതംനിത്യം നിയതം ഒരാവർത്തി കൂടിപങ്കിടാനായെങ്കിലെന്ന്കൊതിയോട് കൂടി അറിയില്ലല്ലോഇപ്പോഴുമാപരുക്കൻ മെത്തയിൽതന്നേ അടുത്ത ഊഴംകാത്ത് …

ഒന്നെന്ന തത്ത്വം

ഗുരുത്വം, ഗുരോ ത്വന്മഹത്വം വരത്വംസ്ഫുരിക്കുന്നിതോരോന്നിലും ത്വൽ പ്രയജ്ഞംശരിക്കേറ്റു,മർത്ഥംഗ്രഹിച്ചും പഠിക്കേവിളക്കുള്ളിലാളുന്നു, ദീപ്രോജ്വലത്തായ് നരത്വം സുരത്വസ്വരൂപ പ്രഭാവംവരിക്കാൻ ജ്വലിച്ചൂ, തപസ്സാൽ തപിച്ചൂസമത്വം രചിക്കാൻ, രുചിക്കാൻ സമൂഹംമഹത്തത്ത്വ,മൊന്നെന്ന പാഠം ചമച്ചൂ കവിത്വം ഭവത്തത്ത്വബോധ പ്രഘോഷപ്രചാരത്വമാർഗ്ഗത്തിനുള്ളോരു പാങ്ങായ്രചിച്ചെത്ര!യെല്ലാം വിരിഞ്ഞൊട്ടുപൂവിൽവിരിഞ്ഞോരു പൂക്കൾവിചാരാർക്കദീപ്തം …

വണ്ടി

ഇരട്ടക്കാള തൻ മൊരട്ട് വണ്ടിയിൽഇരുട്ടിലൂടച്ഛൻ വരുന്ന കേൾക്കുന്നുപിറകിൽ താഴെയായ് ഇളക്കമൊത്താടിപഴ റാന്തൽത്തിരി അകലെക്കാണുന്നു വഴിയിൽ കല്ലുരഞ്ഞമരും ശബ്ദവുംകുടമണികളിൻ കുശാഗ്ര നാദവുംചാഞ്ഞിരുന്ന-രുമയായങ്ങേർ കവിത പാടുന്നു ഇരുട്ടിലൂടേത് കൊടും മഴയത്തുംതിരക്കിച്ചെല്ലരുതിവിടെത്തും വണ്ടിപകുതി പാടിയങ്ങുറങ്ങിപ്പോയാലുംപറഞ്ഞു വച്ച പോൽ അറിയുന്നൂ …

ദ്യുതി

അവൾ നടന്നു.നല്ല കത്തുന്ന പകല്‍.വഴി വ്യക്തമാകുന്നേയില്ല,പകലിന്റെ എല്‍ഇഡി ബള്‍ബുകള്‍..! മാനത്തേക്കുനോക്കി.കണ്ണടഞ്ഞുപോയി.കരിയിലകളില്‍ പിണഞ്ഞ്ഒരുപുല്ലാനിപ്പാമ്പ് കണ്ണുമിഴിച്ചു.ചുവപ്പിന്റെ നിയോണ്‍കണ്ണുകള്‍! വഴിയോരം,പച്ച!!ആലും തമ്പകവും തലയാട്ടി.ചില്ലകളിലേക്ക്മുടിനീട്ടിപ്പിന്നിഅവള്‍ റയോട്ട് പാടി..ഗ്രീന്‍ റയോട്ട്!പച്ച തെളിഞ്ഞുണര്‍ന്നു.കടും പച്ചയുടെ ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകള്‍!! ഞാനൊഴുകുന്ന വഴിയിലൂടെഒരു തോടെങ്കിലും ഒഴുകണമെന്ന്ഒരു …

കവിമുഖം!

കൈനഖങ്ങളില്‍നെയ്‌ല് പോളിഷിട്ട കവികറുപ്പിച്ച മേല്‍മീശയുംവെളുത്ത താടിരോമങ്ങളുംവെളുപ്പും കറുപ്പുംഇടതൂര്‍ന്ന കുങ്കുമവര്‍ണ്ണവുംനിറഞ്ഞ സമൃദ്ധമായ മുടിമട്ടന്‍ കറിയുടെ മണമുള്ളവലം കൈവെള്ളയില്‍സിംഹം സിംഹിയെ നക്കി-തോര്‍ത്തുംപോലെ തഴുകി!കള്ളികുപ്പായത്തിലെവര്‍ണ്ണരാജിയില്‍മനവും തനവും കുരുങ്ങിയആരാധികയുടെ നയനങ്ങള്‍വീതിക്കരയന്‍ ബ്രാന്‍ഡ്-മുണ്ടില്‍ തെന്നി, ത്തെന്നി,പാദങ്ങളില്‍ വട്ടംചുറ്റി.വെട്ടിക്കൂര്‍പ്പിച്ച്., നീല പെയിന്റടിച്ചനീളന്‍ കാല്‍ …

പദയാത്ര

ആത്മപ്രകാശം തിളങ്ങുന്ന യാത്രഅഹമെന്ന ഭാവം അണയുന്ന യാത്ര .പീതം പുതച്ചാൽ പകയില്ല പതിരില്ലപ്രാണൻ പകുത്തുള്ള പൊൻ പദയാത്ര. ഗുരുവിന്റെ അരുളാം അരുളിന്റെ പൊരുൾ തേടിഅറിവിന്റെ യാത്ര ആത്മീയയാത്ര.. ശിവഗിരി പുണ്യമീ യാത്ര . ആത്മ …

ചിതറി വീണ താരകം പോല മർത്യനിന്ന്

ഒന്ന് ഭൂമിയൊന്ന് സൂര്യനൊന്ന് ചന്ദ്രനൊന്ന് വായുവൊന്ന്വെള്ളമൊന്ന് അനിലനൊന്ന്അഗ്നിയൊന്ന് വർഷമൊന്ന് മനുഷ്യനൊന്ന്മതവുമൊന്ന് ജാതിയൊന്ന്ദൈവമൊന്ന്പിന്നെയെന്തേ?ചിതറി വീണതാരകം പോല മർത്യനിന്ന്മതത്തിനുള്ളിൽജാതി കൊണ്ടുകോട്ട കെട്ടിആടിടുന്നു? രണ്ട് രണ്ടിനൊന്നാകുവാൻ കൊതി,ഒന്നായ രണ്ടിനിണ്ടൽ തീണ്ടി,രണ്ടായി നില്പുണ്ട്,രണ്ടിലൊന്നറിയേണമെന്നു ചൊല്ലി.രണ്ട് രണ്ടിൽ ചേരാതെ മണ്ടുന്ന കാഴ്ചയും,രണ്ടുമൊന്നിലടങ്ങാത്ത …

ഇത്രമാത്രം

നിങ്ങൾ എനിക്ക് മഴയായിരുന്നുഉണർന്നു പെയ്തില്ലായിരുന്നുവെങ്കിൽഎന്നിലെ വിത്തുകൾ നിന്റെ കുളിരുകൊണ്ട്മുളയ്ക്കുകയോഞാൻകറകളെല്ലാം കഴുകി വൃത്തിയാക്കിയപിച്ചള പാത്രം പോലെതിളങ്ങുകയോ ചെയ്യില്ലായിരുന്നു.നിങ്ങൾ ഇപ്പോൾ എനിക്ക് സംഗീതമാണ്,എത്ര കേട്ടാലും മതിവരാത്ത, ആത്മാവിൽഎപ്പോഴും പാടിക്കൊണ്ടിരിക്കുന്ന,ഗസലു പോലെ തീരെ ചെറിയ ശബ്ദത്തിൽഅസാമാന്യമാം വിധം എനിക്ക് …

Scroll to top
Close
Browse Categories