കവിത

ശ്മശാന പാതകളിൽ

ഉന്മാദത്തിന്റെ ലഹരി നുണയാനയാൾമുരുക്കുമരത്തിലിരുന്നൊരുവേതാളത്തെതോളിലേക്കിറക്കി. തോളിലിരുന്ന് കാതു പറിക്കുന്നേരം ,പൊടുന്നനെയത്ശിരസ്സിലേക്കിറങ്ങി. ശിരസ്സിൽ നിന്നുംശീഘ്രത്തിലവൻസിരകളിലൂടൊഴുകിശിഥിലങ്ങളായി. കണ്ടതെല്ലാം കശക്കിയെറിഞ്ഞ്കണ്ണുകളെയവൻകീചകനാക്കി. നാനാഗന്ധങ്ങൾ തൻനാനാർത്ഥങ്ങൾ തേടിനാടാകെയലയാൻനാസികയോടുരഞ്ഞു. അധരത്തിലിരുന്ന്വാക് ശരങ്ങളാൽവാഗ്ദേവതയുടെരുധിരം നുണഞ്ഞു. ബാധ്യതകളെയെല്ലാംബലിച്ചോറാക്കിപിണ്ഡം വച്ചൊഴിയുന്നബാഹുക്കളുണ്ടാക്കി. തലോടിയുണർത്തിയപൂമൊട്ടിനെപ്പോലുംതല്ലിക്കൊഴിച്ചവിരലുകളായി. ഇപ്പോൾകാഴ്ചയില്ലാതെ,കേൾവിയില്ലാതെ,ഗന്ധമറിയാതെരുചിയില്ലാതെശ്മശാന പാതയിലലയുന്നപാദങ്ങളാണ്. 9947098561

മഹാകവി

ആത്മസ്‌നേഹപ്രതീകമായനേകംകൃതികളാകരാംഗുലികളിലൊഴുകിയെത്തിനാമറിയുകെന്നെന്നുംസ്‌നേഹത്തിന്‍ശക്തിയില്‍ജ്വലിക്കുമാ സ്‌നേഹഗായകനാമാശാനെകവിത്വജയങ്ങളാം കാല്പനിക കാവ്യങ്ങള്‍തിന്മകള്‍ക്കെതിരെ ചൂണ്ടും കരാംഗുലിയായിചിന്നസ്വാമിയായ് കഴിഞ്ഞു സംവത്സരംകാണുമാസത്യങ്ങളെ കഥിച്ചു കവിതയായ്വായനക്കാര്‍ തന്‍മനംമഥിച്ചു വികാരാര്‍ദ്രരായ്കവിത്രയത്തില്‍ വിരാജിപ്പൂമഹാകവിതത്വജ്ഞാനം നിറയും കുംഭം പോലെരചിച്ചാത്മജ്ഞാനം തുളുമ്പും കൃതികളുംബദ്ധശ്രദ്ധം മഹാകാവ്യങ്ങളില്‍ ചേര്‍ന്നുനല്‍പ്പാര്‍ഷ ഭാരത തത്വസംഹിതകളുംമര്‍ത്ത്യജന്മം ക്ഷണികമാണെന്നതറിയുക ധന്യമാമീ ഈശ്വര …

മനം

ചിലപ്പോൾ ഞാനൊരുചിലന്തിയായി വല കെട്ടുംചിലപ്പോൾ ഞാനതിൽപതിക്കുന്ന ശലഭവും. പ്രണയശലഭിനി നീപറക്കുമ്പോൾചതി വല പലതുംവിരിയുമെന്നോർക്കുക ചിലപ്പോൾ ഞാനൊരുകുതിരയായി കുതിക്കുന്നുചിലപ്പോൾ ഞാനതിൽഅമ്പേൽക്കും ഭടനാകും കുതിക്കുന്ന കുതിരയുടെപുറത്തേറി കുതിച്ചാലുoനീ വെറും ഭടനെന്നകുപ്പായമറിയുക…. ചിലപ്പോൾ ഞാനൊരുവിരിയുന്ന പൂവാകുംചിലപ്പോൾ ഞാനത്കവരുന്ന കാറ്റാകും …

മഴഭേരി

വായന/എഴുത്തുമുറി-യിവിടെയെൻഭാവനപുതുമലരാർന്നു മണംവിതറും നിമിഷത്തിൻസുഖദസംവേദനംനുകരും മനം- അകം പൊരുളിൽനിന്നൂറുംമധുകണമിളംകാറ്റിൽ-ത്തുളുമ്പിയലിഞ്ഞലിഞ്ഞേതോനിരാകാരനിത്യത്തിൻതിരുമുറ്റത്തൊരശോകമുണ്ടതിൻതണൽക്കുളിരിൽ- അമ്മമലയാള-മാമധുനുണയുംകണ്മണിക്കിനാവായി! ചോരിവായിലെയിളംതേ-നുള്ളിലറിവിൻ പത-കൂരിരുൾക്കനവിലൊരുകതിരൊളി-അമ്മേ!നിൻ തിരുമനമരുളുമിളം-തെന്നലിന്നമൃതകരലാളനം- സുകൃതം-വാമൊഴിയായ്നീയരുളിയ മധു-കനവിലിപ്പോഴും- തുരുതുരെയീ*യെൺപതിൻതിരുനടയി-ലിപ്പൈതൽ നീന്തി-യെത്തിയ വഴിത്താരയും-തണൽ തന്ന നിൻ നിഴൽപ്പാടും!തായേ! 2 .(ഇന്നിതാ ചെറുമക്ക-ളുത്തരാധുനികന്മാർ മുന്നിലെസ്ഫടികപ്പിഞ്ഞാണത്തിൽവിളമ്പുമേതോഎന്തോവിഴുങ്ങി- മാതേ!ഭാരതാംബികേ!മഴഭേരിയിതു മുഴങ്ങട്ടെ!അഷ്ടദിക്-പാലകമാർപുഷ്പവൃഷ്ടിയിൽ നിന്നെനിത്യവും …

അയാൾ

ഉത്തരവാദിത്വങ്ങളുടെ വേനൽ ചൂടിൽഉണങ്ങിപോയൊരുവന്മരമായിരുന്നുഅയാൾ…….. ഇനിയൊരുവർഷകാലത്തിനും ജീവൻ വയ്പ്പിക്കാനാകത്തവിധംതായ് വേര് പോലും ഉണങ്ങിയിട്ടും തായ്ത്തടിയുടെഇത്തിരി നിഴലിൽ പ്രിയപ്പെട്ടവർക്ക്തണലേകാൻ വെമ്പൽ പൂണ്ടവൻ…..അവസാന“പച്ചപ്പും”പ്രിയപ്പെട്ടവർക്ക്പകുത്തു നൽകിനീരുവറ്റിയ ചണ്ടിയായിപിഴുതുവീണപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു“നല്ല കാതലുള്ള തടിയാണെന്ന് “. നല്ലകാതലായികരുതി വച്ച അവസാനസമ്പാദ്യവും പങ്കിട്ടെടുത്തവരിൽഒരുവൻ …

നിഴൽ ഭൂതം

കാണുന്നില്ല, മരിച്ചവർ നടന്ന വഴികൾ.മാംസഗന്ധം മണത്തു നടക്കുകയാണ്,കാലം, നിഴലും,നിമിഷങ്ങൾ കൊണ്ടും.ഉണ്ടായിരുന്നു സത്യത്തിൽ, ഒരു ജീവിതം,അതിന്റെ കഴൽ കുത്തിയ അടയാളങ്ങൾ.മായുന്നില്ല, എത്രമായ്ക്കിലുമതിൻ രൂപങ്ങൾ.തിരസ്‌ക്കാരങ്ങളാൽ പൊള്ളിയതിന്നുള്ളംഅറിയുന്നില്ല, പുതുമക്കാർ ഭൂതകാലത്തെ.തിരയുന്നില്ല, അലകളൊടുങ്ങിയ തോറ്റങ്ങൾ.പുതുവഴികൾ, ആരും വെട്ടിയതല്ലെന്നു ചിലർ.നാട്ടു വെളിച്ചങ്ങൾ, …

ഗുരുദേവ കീര്‍ത്തനം

വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ ഞങ്ങള്‍ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ,ഗുരുവിന്റെ ചൈതന്യം എന്നും ലഭിക്കുവാന്‍ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ, ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടിലായ്ഭൂജാതനായൊരു ദിവ്യബാലന്‍,കീഴ് ജാതിക്കാരോട് അയിത്തം പുലര്‍ത്താതെചേര്‍ന്നു കളിച്ചൊരു കൂട്ടുകാരന്‍വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ…… കാര്‍വര്‍ണ്ണനെപ്പോലെ പൈക്കളെ മേച്ചുകൊണ്ട്ഓടി …

വിധിമതം

അടരുന്ന മലരിനുംവിടരുന്ന മലരിനുംഅഴലുണ്ട് ലോകത്തില്‍ഓരോ വിധംനെടുനാള്‍വാഴാന്‍കൊതിപൂവിനെന്നാല്‍നാളുകള്‍നീട്ടിത്തരില്ലീവിധിമതംകണ്ടവര്‍ കണ്ടവര്‍മോഹംമൂലംകട്ടുകട്ടില്ലാതായ്ഗന്ധംചന്തംആരോടും പരിഭവമൊട്ടുമില്ലഅഴകിലോതെല്ലുമഹന്തയില്ലപാരില്‍വസന്തംനിറച്ചോരീപൂക്കളെപാടെകരിഞ്ഞങ്ങുപൊഴിയുംവേളയില്‍ആരുമേനോക്കില്ലയത്രയുമല്ലആരും ചവിട്ടിഞെരിച്ചുംകടന്നുപോം 9745675799

മഹാകവി

ഉത്തുംഗശൃംഗമായുന്നതശീര്‍ഷനായ്നില്‍പ്പൂ മഹാകവി കുമാരനാശാന്‍കാല്‍പ്പനികത്തിന്‍ വസന്തം വിടര്‍ത്തിയമലയാള മഹനീയ കാവ്യ സൂനംആശയങ്ങള്‍ കൊണ്ട് ആസ്വാദകരുടെഹൃദയങ്ങളില്‍ നവോന്‍മേഷമായിമധുരപദങ്ങളാല്‍ മാധുര്യമൂറുന്നവരികളൊരായിരം കോര്‍ത്തെടുത്തുകായിക്കരയെന്ന സുന്ദരഗ്രാമത്തില്‍ഒരു ദിനമിക്കവി പിറവി കൊണ്ടുകുഞ്ഞായിരിക്കവേ അഭ്യസിച്ചുയോഗയും തന്ത്രവുംഅച്ചെറു ബാല്യത്തില്‍ തന്നെയേറെകാവ്യങ്ങളാ ഹൃദയമേറ്റെടുത്തുഒപ്പം പരീക്ഷയിലൊക്കെയാശാന്‍ആശിച്ച പോലെ ജയിച്ചുയര്‍ന്നുകേരളത്തിന്റെ …

ഒരു പരിസ്ഥിതിക്കവിത

പോയാണ്ടിലന്നുപരിസ്ഥിതിനാളിലാടൗൺഹാളിലെപ്പരി –പാടികൾക്കായി നാം പോകവേ കാറിന്റെമുന്നി, ലോർക്കുന്നുവോ;പാറിവീണെന്തോകറുത്ത നിഴൽ പോലെ? വണ്ടിയോടിച്ചു ഞാൻമുന്നോട്ടു നീങ്ങവേപിന്തിരിഞ്ഞൊന്നുകണ്ണോടിച്ചു ചൊല്ലി നീ : “കാക്കതൻ കൂടാണ്;കുഞ്ഞുമുണ്ടാമതിൽ;കാറിന്റെ വീലതിൻമേലേ കടന്നുപോയ്!” ചൊല്ലിനേൻ :”കേറി –യെന്നാകിലാട്ടെ; യിനിഇല്ലില്ല നേരംകളയുവാനൊന്നിനും. എന്തിനല്ലെങ്കിലി –പ്പക്ഷികൾ …

Scroll to top
Close
Browse Categories