ലേഖനം

ശ്രീനാരായണഗുരുവും ശങ്കരാനന്ദസ്വാമികളും

ശ്രീനാരായണഗുരു കേരളത്തിലെ പ്രധാനക്ഷേത്രങ്ങളും, സിലോണ്‍, മദ്രാസ്, കാഞ്ചീപുരം എന്നിവിടങ്ങളും സന്ദര്‍ശിച്ചപ്പോള്‍ ശങ്കരനാന്ദസ്വാമികളെ ഒപ്പം കൂട്ടിയിരുന്നു. ഗുരു രോഗശയ്യയിലായിരുന്നപ്പോള്‍ ആലുവാ, പാലക്കാട്, മദ്രാസ്, തിരുവനന്തപുരം, ശിവഗിരി എന്നിവിടങ്ങളില്‍ തൃപ്പാദങ്ങളെ വിട്ടുപിരിയാതെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ ആത്മീയ-നവോത്ഥാന …

കെ.സുരേന്ദ്രന്റെ
റേഡിയോക്കാലം

1950 ഏപ്രില്‍ ഒന്നിന് നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങള്‍ആള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി. അങ്ങനെ, തിരുവിതാംകൂര്‍സര്‍ക്കാറിന്റെ തിരുവനന്തപുരം റേഡിയോ നിലയവും കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായി. ഓള്‍ ഇന്ത്യ റേഡിയോയാല്‍ തങ്ങള്‍ ‘വിഴുങ്ങപ്പെട്ടു’എന്നാണ് കെ.സുരേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും തോന്നിയത്.‘ഒരു ചെറിയ ഘടകത്തിന്റെ …

‘I LOVE TWITTER’ അഭിപ്രായസ്വാതന്ത്ര്യം ലോകധനികന്റെ കൈകളിലെത്തുമ്പോള്‍ ട്വിറ്ററിന്റെ ഭാവി ശോഭനമായിരിക്കുമോ?

കുട്ടികള്‍ കടകളില്‍ പോകുമ്പോള്‍ ഓരോരോ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, രക്ഷകര്‍ത്താക്കള്‍ അത് വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട്. അവരുടെകയ്യില്‍ അതുവാങ്ങുവാനുള്ള പണമില്ലെങ്കില്‍ കുട്ടികളോട് നാം എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറയാറുമുണ്ട്. എന്നാല്‍ ഒരാളുടെ വെറുമൊരു ട്വീറ്റ്, ‘I …

രാഷ്ട്രീയ തന്ത്രങ്ങള്‍
ഗതി നിര്‍ണ്ണയിക്കുന്നു

നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാനിപ്പുലേറ്റിംഗ് എപ്പിസോഡുകളായി മാറി. ധാര്‍മ്മികത അല്ലെങ്കില്‍ രാഷ്‌ട്രീയ മൊറാലിറ്റി ഏതാണ്ട് പൂര്‍ണ്ണമായി കൈമോശം വന്നിരിക്കുന്നു. രാഷ്‌ട്രീയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലപാട് എടുക്കുകയും അതിന്റെ പേരില്‍ പരാജയപ്പെടുകയും ചെയ്താല്‍ അവരെ വിഡ്ഢികള്‍ എന്ന് …

സി. കേശവന്റെ കോഴഞ്ചേരിയിലെ മഹാഗര്‍ജ്ജനം ഹൃദയത്തിലേറ്റാം

എസ്.എന്‍.ഡി.പി യോഗത്തിന്റെ യോഗത്തിലാണ് സംയുക്ത സമരം എന്ന ആശയം ആദ്യമുയര്‍ന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ അമരക്കാരന്‍. നിവര്‍ത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച പൗരസമത്വയോഗത്തില്‍ …

ടി.കെ.മാധവന്‍:
പത്രപ്രവര്‍ത്തനം
മാനവികബോധത്തോടെ

ശ്രീ നാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യയുടെ ഉണര്‍വിനും ഉയര്‍ച്ചയ്ക്കുമായി മാനവികബോധത്തോടെ പത്രപ്രവര്‍ത്തനം നടത്തിയ ടി.കെ. മാധവന്റെ ‘ദേശാഭിമാനി’യിലെ ഓരോ വാര്‍ത്തയും ഓരോ മുഖപ്രസംഗവും നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും സൂക്ഷ്മമായചരിത്രം പഠിക്കാനും എഴുതാനും ആഗ്രഹിക്കുന്നവര്‍ക്കു …

ജാതി വിമോചനവും ഹിന്ദുമതവും

ലഹളക്കാരായി വന്നവര്‍ ആരായിരുന്നു? അവരുടെ പൂര്‍വികര്‍ ആരായിരുന്നു? എന്തിവര്‍ക്കിങ്ങനെ തോന്നുവാന്‍? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ദുരവസ്ഥനല്‍കുന്നുണ്ട്. ഒരു മഹാവിപത്തിനെ പുതിയ പാഠം പഠിക്കാനുള്ള ഉപായമായി കാണുവാനാണ് കവി ഇഷ്ടപ്പെട്ടത്. അതിനുള്ള ആഹ്വാനമായിട്ടാണ് ദുരവസ്ഥയെഴുതിയത്. …

സംവരണത്തിന്റെ പരിണാമചരിത്രം

പ്രായോഗികവാദിയായ അംബേദ് കറെക്കാള്‍ ധൈഷണികമായ ഔന്നത്യമുള്ള , വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയുന്ന ആശയങ്ങള്‍ നല്‍കിയ ഒരാളായാണ് ഇന്ന് ലോകം അദ്ദേഹത്തെ മനസിലാക്കുന്നത്. അംബേദ് ക റുടെ ചിന്തകളെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയാണ് പുതിയകാലത്തെ …

ഭാഷയുടെ താളലയങ്ങൾ

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് സവിശേഷമായ ലാവണ്യാനുഭവം കൊണ്ട് വേറിട്ട തരത്തിലും തലത്തിലും നില്‍ക്കുന്നു. വെളളായിയപ്പനും മകന്‍ കുഞ്ഞുണ്ണിയും തമ്മിലുളള ആത്മബന്ധത്തിന്റെ ആഴക്കയങ്ങള്‍ …

ചിത്രാപൗര്‍ണ്ണമിയിലെ
അറിവിന്റെ
മഹാപ്രകാശത്തിന്
നൂറ്റിപ്പത്ത്

ഗുരുവിന്റെ ക്ഷേത്രസങ്കല്‍പ്പത്തിന്റെ മകുടോദാഹരണമാണ് ശിവഗിരിയിലെ ശാരദ. മറ്റ് പരമ്പരാഗത ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാറ്റും പ്രകാശവും കടന്നു വരത്തക്ക രീതിയില്‍, അഷ്ടകോണാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണീ ക്ഷേത്രം. ചുറ്റും മനോഹരമായ രീതിയില്‍ നാനാവര്‍ണ്ണമുള്ള ചില്ലുകള്‍ പതിപ്പിച്ച ജനാലകള്‍ …

Scroll to top
Close
Browse Categories