കൂടൽമാണിക്യത്തിലെ ജാതിഭ്രാന്ത്….

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ചുമതലയേറ്റ ഈഴവസമുദായാംഗമായ ബി.എ. ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് അറ്റന്റൻഡായി മാറ്റി നിയമിച്ച നടപടി കേരളത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നതായിപ്പോയി. ശ്രീരാമന്റെ സഹോദരൻ ഭരതന്റെ പേരിലുള്ള …

സനാതനധര്‍മ്മവും വര്‍ണ്ണാശ്രമവും

യാതൊരു സനാതനധര്‍മ്മത്തിന്റെ പേരിലാണോ കേരളത്തില്‍ അയിത്താദി തിന്മകള്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും; അതേ സനാതനധര്‍മ്മത്തിന്റെ ജ്ഞാനപ്രകാശത്താല്‍ ആത്മസാഹോദര്യം വളര്‍ത്തി സമൂഹത്തെ സർവ്വതോമുഖമായി സമുദ്ധരിച്ച വേദാന്താംബുജസൂര്യനാണ് ശ്രീനാരായണഗുരു. ഋഗ്വേദത്തിലെ പുരുഷസുക്ത (10:90) മന്ത്രത്തിലാണ് വര്‍ണ്ണാശ്രമ സമ്പ്രദായം ഉള്‍പ്പെട്ടിരിക്കുന്നത് …

റാഗിംഗ് വേരോടെ പിഴുതെറിയണം

ആഗോളവിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും സമൂലമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പ്രദായികമായ പഠന പദ്ധതികളെല്ലാം മാറുകയാണ്. എൽ.കെ.ജി. മുതൽ ഗവേഷണ പഠനം വരെ ദിനമെന്നോണമാണ് പുതിയ രീതികൾകടന്നുവരുന്നത്. ക്ളാസ് മുറികൾ …

Latest News

അനാചാരങ്ങളായ ആചാരങ്ങൾ

ജാതിയിൽ ശൂദ്രരും പിന്നാക്കക്കാരുമായ മനുഷ്യരെ അകറ്റിനിർത്തുവാനുള്ള ബ്രാഹ്മണതന്ത്രം താന്ത്രികതയാക്കി രാജാക്കന്മാരുടെ അധികാരമുപയോഗിച്ച് നടപ്പിലാക്കി മേലനങ്ങാതെ പിന്നാക്കക്കാരൻ്റെ വിയർപ്പിൽ കിളിർത്ത അന്നം ഞങ്ങൾക്കും പശുവിനും ദാനം ചെയ്താൽ പുണ്യം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ബ്രാഹ്മണ ഊട്ടും ബ്രാഹ്മണ …

സനാതനധര്‍മ്മവും വര്‍ണ്ണാശ്രമവും

യാതൊരു സനാതനധര്‍മ്മത്തിന്റെ പേരിലാണോ കേരളത്തില്‍ അയിത്താദി തിന്മകള്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും; അതേ സനാതനധര്‍മ്മത്തിന്റെ ജ്ഞാനപ്രകാശത്താല്‍ ആത്മസാഹോദര്യം വളര്‍ത്തി സമൂഹത്തെ സർവ്വതോമുഖമായി സമുദ്ധരിച്ച വേദാന്താംബുജസൂര്യനാണ് ശ്രീനാരായണഗുരു. ഋഗ്വേദത്തിലെ പുരുഷസുക്ത (10:90) മന്ത്രത്തിലാണ് വര്‍ണ്ണാശ്രമ സമ്പ്രദായം ഉള്‍പ്പെട്ടിരിക്കുന്നത് …

ശ്രീനാരായണഗുരുവിന്റെ സനാതന ധര്‍മ്മസൂക്തങ്ങള്‍

വാദിക്കുവാനും ജയിക്കുവാനുമല്ലാതെ മഹാഗുരുവിനെ അറിയുവാന്‍ ശ്രമിക്കാം. ഒരായുസ് അതിനുപോരാതെ വന്നേക്കാം. മഹാഗുരുവിനെ ഏതെങ്കിലുമൊരു വേലിക്കെട്ടിനകത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥതയാണ്.അന്ധവിശ്വാസങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഒരു കാലത്താണു നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ഒരു നേരിയ മൂടുപടം …

വിമർശനത്തിലെ തെളിച്ചവും വെളിച്ചവും

കുമാരനാശാന്റെ കാവ്യ ജീവിതത്തെ സമ്പന്നമാക്കിയ ഘടകങ്ങളിലൊന്ന് മരണത്തെ അത്യന്ത ഗൗരവമുള്ള ജീവിതാനുഭവമായി കണ്ടു എന്നതാണ്. കാവ്യജീവിതത്തിലുടനീളം കുമാരനാശാൻ തീവ്രമായ മരണബോധം പ്രകടിപ്പിച്ചതിന് പിന്നിലെ തത്ത്വം കുര്യാസ് കുമ്പളക്കുഴി കണ്ടെത്തുന്നു.മരണത്തെ ജയിക്കാൻ സ്നേഹത്തെ ആയുധമാക്കുന്ന കവിയാണ് …

പ്രണയാഖ്യാനമെന്ന പരാജയം

കാല്പനികതയുടെ തേങ്ങുന്ന വാക്കുകൾ കൊണ്ട് ശരീരത്തെ കൊത്തിയെടുക്കാനാണ് നമ്മുടെ എഴുത്തുകാരികൾ ശ്രമിക്കുന്നത്. പ്രണയത്തെ ശരീരത്തിന്റെ മിഥ്യയിൽ നിന്നു മോചിപ്പിച്ചു നിർത്താനുള്ള വാക്കിന്റെ ജ്യോതിസ്സ് അന്യമായവരായതുകൊണ്ടുതന്നെ എഴുതുമ്പോൾ സംയമനത്തിന്റെ ഊർജ്ജം കറന്നു വീഴുന്നില്ല. സുഖമിയന്ന പ്രണയം …

വെളിച്ചം തേടുന്ന വിചാരങ്ങള്‍

പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു …

നരഭോജികൾ നാട്ടിലിറങ്ങുമ്പോൾ…

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുവാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവും ആണ് അതില്‍ ഒന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസവ്യവസ്ഥയിലും …

കരയാത്ത കുട്ടിക്ക്പാലുമില്ല, പച്ചവെള്ളവുമില്ല

എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം …

ഈഴവരുടെ ക്രിസ്തുമത ചരിത്രം

1851-ല്‍ തിരുവല്ലയില്‍ തുകലശ്ശേരി പള്ളിയില്‍ അംഗമായ ചെറിയാന്‍ എന്ന് പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ല ക്ഷേത്രത്തിന്റെ റോഡിലൂടെ നടന്നത് തിരുവിതാംകൂറില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈഴവന്‍ ക്രിസ്ത്യാനി ആയാലും ഈഴവന്റെ അയിത്തം മാറില്ല എന്ന …

റാഗിംഗ് വേരോടെ പിഴുതെറിയണം

ആഗോളവിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും സമൂലമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പ്രദായികമായ പഠന പദ്ധതികളെല്ലാം മാറുകയാണ്. എൽ.കെ.ജി. മുതൽ ഗവേഷണ പഠനം വരെ ദിനമെന്നോണമാണ് പുതിയ രീതികൾകടന്നുവരുന്നത്. ക്ളാസ് മുറികൾ …

ക്യാമ്പസുകളിലെ ജാതി വിവേചനം: യുജിസിയുടെ നിര്‍ദ്ദേശം അപര്യാപ്തം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നേരെനടക്കുന്ന വിവേചനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന യുജിസി രേഖയില്‍ പിന്നാക്ക വിദ്യാര്‍ത്ഥികളുടെ കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. വംശീയമായ വിവേചനങ്ങളുടെ നേരെ മുഖംതിരിച്ചു നില്‍ക്കുന്ന ഈ യുജിസി മാര്‍ഗ്ഗരേഖയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ …

തീയർ പട്ടാളം

ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ (1917) ബ്രിട്ടീഷുകാരെ തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ‘തീയര്‍പട്ടാളം’ എന്ന ശീര്‍ഷകത്തില്‍ ഒരു മുഖപ്രസംഗം ‘വിവേകോദയ’ത്തില്‍ ആശാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം കാണുക: ”സ്വരാജ്യത്തെ ജാതി ജയിലിന്റെ ഇരുട്ടറകളില്‍ …

ഗുരു നിത്യചൈതന്യയതിയുടെ രചനാവഴികളിലൂടെ

തന്റെ രചനാരീതിയെക്കുറിച്ച് ‘യതിചര്യ’യില്‍ പറയുന്നതിങ്ങനെയാണ് : ”ഓരോ ശ്ലോകത്തിന്റെയും അര്‍ത്ഥം പറഞ്ഞുകൊടുത്തതിനു ശേഷം ഞാന്‍ കുറച്ചു സമയം മൗനിയായിരിക്കും. അപ്പോള്‍ കണ്ണിന്റെ മുമ്പില്‍ ശ്ലോകത്തിന്റെ താല്‍പര്യം ഒരു ദര്‍ശനമെന്നതുപോലെ വന്നു നിറഞ്ഞു നില്‍ക്കും. പിന്നീട് …

യോഗം വാർത്തകൾ

ജാതിവിവേചനത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് മാർച്ച്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയുംയോഗം കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എന്‍.വി. രഞ്ജിത്ത് അദ്ധ്യക്ഷത …

വിദ്യാർത്ഥികൾ ഗുരുദർശനത്തിന്റെ പ്രചാരകരാകണം

കൊല്ലം : ശ്രീനാരായണ ദർശനവും ധർമ്മവും പുതുതലമുറയെ പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട കാലത്തിലൂടെയാണ് നമ്മൾകടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്നും കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും ശ്രീനാരായണഗുരുവിന്റെ ദർശനത്തിന്റെ പ്രചാരകരായിരിക്കണം വിദ്യാർത്ഥികളെന്നും എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി …

വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുന്നു

മാന്നാര്‍:പാശ്ചാത്യ സംസ്‌കാരം തലയ്ക്കു പിടിച്ച യുവതലമുറ നാടുവിട്ടു പോകുമ്പോള്‍ വീടുകള്‍ വൃദ്ധസദനങ്ങള്‍ ആയി മാറുകയാണെന്നും പല വീടുകളിലും അച്ഛനമ്മമാരെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ അടച്ചിട്ടിരിക്കുകയാണെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. പുതുതലമുറയ്ക്ക് ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങള്‍ …

കുറിപ്പ്

കവിയും ജീവിതവും

കുമാരനാശാന്‍ (1873-1924) ജനനം: 1048 മേടം 1 (1873 ഏപ്രില്‍ 12) ചിത്രാപൗര്‍ണമിനാള്‍. തിരുവനന്തപുരം ജില്ല, ചിറയിന്‍കീഴ് താലൂക്ക്, കായിക്കര എന്ന കടലോര ഗ്രാമത്തില്‍. അച്ഛന്‍: കായിക്കര തൊമ്മന്‍ വിളാകത്തു വീട്ടില്‍ നാരായണന്‍. അമ്മ: …

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

Subscribe
Scroll to top
Close
Browse Categories