പരസ്‌പരം
ഒരു ദീപം കൊളുത്തുമ്പോൾമനസ്സിന്റെ മണിച്ചെപ്പിൽഒരു മണിപ്പവിഴം ഞാൻഒളിച്ചുവയ്ക്കും അരിമുല്ല പൂക്കുന്നുപനിമതി വിടരുന്നുമധുരമാം പകൽവേഗംവിടവാങ്ങുന്നു വ്യഥപൂണ്ടു വിറയാർന്നകരങ്ങളിലണിയുവാൻമരതകം പതിച്ചൊരുതള ഞാൻ നല്‌കും. തളരുന്ന പാദങ്ങളിൽഅണിയുവാൻ പുതിയൊരുവെള്ളിക്കൊലുസു ഞാൻപണിഞ്ഞു നല്‌കും. മലരമ്പു തൊടുക്കുന്നപുരികത്തിൻ കൊടികളിൽകരിമഷിക്കൂട്ടു ഞാൻചാർത്തി നല്‌കും …