ലേഖനം

കോവിഡ് വാക്‌സിനെ എന്തിന് ഭയക്കണം?

കോവിഡിനെ നാം വരുതിയിലാക്കിയെന്ന മേനി നടിച്ചിലില്‍ വെറും രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡ് വാക്‌സിനുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അതെ കമ്പനിതന്നെ സ്ഥിരീകരിക്കുമ്പോള്‍ ശാസ്ത്രലോകത്തുള്ള നമ്മുടെ വാക്‌സിന്‍ സങ്കല്പങ്ങളെത്തന്നെയാണ് അത് മാറ്റിമറിക്കുന്നത്. എന്നാല്‍ അതിനുപിന്നിലെ സത്യമെന്താണ്? നാം …

വിവേകോദയവും വിവേകാനന്ദനും ആശാനും

ശ്രീനാരായണഗുരുവാണ് ‘വിവേകോദയം’ എന്ന പേര്‍ നിര്‍ദ്ദേശിച്ചതെന്നു കെ.പി. കയ്യാലക്കല്‍ പറഞ്ഞതായി ജി. പ്രിയദര്‍ശനന്‍ രേഖപ്പെടുത്തുന്നു. സമുദായത്തിന് ഇപ്പോള്‍ വേണ്ടതു വിവേകമാണെന്നു ഗുരു പറഞ്ഞത്രെ. കുമാരനാശാന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ‘പരദൈവ’മായിരുന്നു ശ്രീനാരായണഗുരു. …

നവോത്ഥാനത്തിന് വഴിതെളിച്ച് 50-ാം വർഷത്തിലേക്ക്

മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ ‘യോഗനാദം’ ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാര്‍ക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്. എന്‍. ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തിയ അവകാശസമരങ്ങളില്‍ സവര്‍ണചരിത്രം വെള്ളം കലര്‍ത്തിയപ്പോള്‍ …

ആശാനും ഗുരുവും കരുണയുടെ അടിയൊഴുക്കും

ആംഗലവും പാലിയും പ്രാകൃതങ്ങളും പഴന്തമിഴുമുള്ള ബഹുജനബഹുഭാഷാനയം തന്നെ ജനത മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ആശാന്റെ ചരിത്രദുരനുഭവം വീണ്ടും ഓര്‍മിപ്പിക്കുന്നത്. സംസ്‌കൃതം പഠിച്ചാല്‍ അര്‍ത്ഥം പറയാന്‍ കഴിഞ്ഞേക്കാം. വൈദ്യവും ആംഗലവും പഠിച്ചാല്‍ അര്‍ഥം കിട്ടുന്ന തലത്തിലേക്കുയരാം എന്നു …

ക്ളാസുകള്‍ക്കപ്പുറം നേടേണ്ട എ-പ്ലസ്

നമ്മുടെ വീടുകളിലെയും, നമുക്കു ചുറ്റിനുമുള്ള കുട്ടികളെയും വെറുതെ ഒന്ന് നിരീക്ഷിക്കുക. ഇവരില്‍ എത്രപേര്‍ സമൂഹത്തിനും, സഹജീവികള്‍ക്കും അവരാല്‍ കഴിയുന്ന എന്തെങ്കിലുമൊക്കെ സഹായം നല്‍കിക്കൊണ്ടും, മുതിര്‍ന്നവരെ ബഹുമാനിച്ചുകൊണ്ടും ജീവിക്കുന്നുണ്ട്? അതില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ കൊടും …

നിത്യ പിന്നിട്ട സംക്രമണ വഴികള്‍

നിത്യയുടെ ഭാഷ സാഹിത്യഭംഗിയാര്‍ന്നതായിരുന്നു. ആ ഭാഷ വളരെ വേഗം വായനക്കാരെ ആകര്‍ഷിച്ചു. പൂവും കനിയും ആയ ഉപനിഷത്തും വേദവും നിത്യ, സര്‍ഗ്ഗഭംഗിയില്‍ വ്യാഖ്യാനിച്ചു. ഗുരുദേവനെ പരിപൂര്‍ണ്ണതയില്‍ തിരിച്ചറിഞ്ഞ നടരാജഗുരുവിന്റെ വേദാന്ത പ്രപഞ്ചത്തെ നിത്യ, കേരളത്തനിമയില്‍ …

യതിയുടെ ജ്ഞാനസരണി

ഏകലോകമാനവികതയുടെഗുരുവിന്റെ നൂറാം ജന്മവര്‍ഷംസമാധിയായിട്ട് കാല്‍നൂറ്റാണ്ട് ഗുരു നിത്യ എന്തു പറയുമ്പോഴും അതില്‍ തന്റേതായ ഒരു തനിമയുണ്ടാകും. നാം അതുവരെ ചിന്തിക്കാതിരുന്ന ഒരു വീക്ഷണ കോണിലൂടെയാകും ഗുരു അതു പറയുക. അതുകൊണ്ടുതന്നെയാണ് ഗുരുവിനോട് ഇത്രയും പ്രണയം …

വേണം നമുക്ക് ,സഹോദരസംഘം എന്ന’ദേശീയ ജാതി ഉച്ചാടന മിഷന്‍’

ചരിത്രപ്രാധാന്യമുള്ള ഒരു മിശ്രവിവാഹനിയമം ഇന്ത്യയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് 1954-ല്‍ ആണ് മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. പക്ഷേ ഈ നിയമം …

രണ്ടു ദിവസങ്ങള്‍ ഒരായിരം അനുഭവങ്ങള്‍

തലേന്നത്തെ സന്ധ്യ ഒരു വിവാഹവീടിന്റെ തലേദിവസത്തെപ്പോലെ സജീവമാണ്. ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം ബൂത്തുകള്‍ കാണാം. അങ്ങനെയെങ്കില്‍ എല്ലാവരും കുളിയൊക്കെ കഴിഞ്ഞു ഒരുമിച്ചിരുന്ന് മുന്‍പുള്ള തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഏറെ രാത്രിയാകുമ്പോള്‍ ഉറക്കത്തെ തീരെ …

വോട്ടര്‍ ഉപേക്ഷിക്കുന്ന പോളിംഗ് ബൂത്തുകള്‍

ഷോര്‍ട്ട്ഹാന്റിന്റെയും ടൈപ്പ്‌റൈറ്റിംഗിന്റെയും കാലം കടന്ന് കമ്പ്യൂട്ടറിന്റെ കാലമായപ്പോള്‍ മലയാളി ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും പ്രവാസം നടത്തി. ഈ പ്രവാസി ജിവിതം, മലയാളിയെ മറുനാടനാക്കി. അവരൊന്നും വോട്ട് ചെയ്യാന്‍ മാത്രം നാട്ടിലെത്തുന്ന ശീലമില്ലാത്തവരാണ്. നമ്മുടെ സമൂഹത്തിലേയ്ക്ക് പ്രവാസിയെപ്പോലെ …

Scroll to top
Close
Browse Categories